Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Members

ടെക്സസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുടുംബാംഗങ്ങളെ വെടിവച്ചുകൊന്നു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.

ടെക്സാസ് റിയോ ഗ്രാൻഡെ വാലി സർവകലാശാല വിദ്യാർഥിയായ ഗൗരവ് ചോപ്ര(19) യാണു മാതാപിതാക്കളായ സ്വീര റാം (56), അമ്മ കമലേഷ് റാണി (46) എന്നിവരെയും മുത്തശി മിന്ദർ കൗറി (73) നെയും വെടിവച്ചുകൊന്നത്. കാറിൽ രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടി.

ആക്രമണത്തിൽ ഗൗരവിന്‍റെ സഹോദരനും പരിക്കേറ്റു. ആക്രമണത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെ‌ട്ട സഹോദരൻ ഉടൻതന്നെ എമർജൻസി നമ്പറായ 911ൽ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മലേഷ് റാണിയും മിന്ദർ കൗറും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വീര റാമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ഇതിനിടെ സ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട ഗൗരവ് ചോപ്രയെ പോലീസ് പിന്തുടർന്നു.

സിനിമകളെ വെല്ലുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞ പ്രതിയുടെ കാർ മറ്റു യാത്രക്കാരുടെ വാഹനത്തിൽ ഇടിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽനിന്ന് ഹാൻഡ് ഗൺ കണ്ടെടുത്തു. ഈ തോക്ക് ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം.

കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരേ കൂട്ടക്കൊലപാതകം, വധശ്രമം, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൃത്യം ചെയ്യാനുണ്ടായ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി പറഞ്ഞ പല കാര്യങ്ങളും വാസ്തവവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

District News

കുടുംബാംഗങ്ങൾ എത്തി; അനീഷ് വീട്ടിലേക്ക് മടങ്ങി

കാലടി: കുടുംബാംഗങ്ങൾ എത്തിയതോടെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി അനീഷ്. മലയാറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർവാല ദയറ ആകാശ പറവകൾ എന്ന സൈക്കോ സോഷ്യൽ റിയാബിറ്റേഷൻ സെന്‍ററിൽ കഴിഞ്ഞ ആറു വർഷമായി താമസിച്ചുവന്ന ഹരീശ്വരൻ എന്ന അനീഷിനെയാണ് സ്വന്തം കുടുംബാംഗങ്ങളെ കണ്ടെത്തി ഏല്പിച്ചത്.

2019 ൽ അപകടത്തിൽപ്പെട്ട് കാല് നഷ്ടപ്പെട്ട നിലയിൽ തൃശ്ശൂർ മെഡിക്കൽ കോളജിൽ അനാഥനായി കിടന്നിരുന്ന അനീഷിനെ സന്നദ്ധ സാമൂഹ്യ സേവകനായ കെ.കെ. ജോയ് സൂപ്രണ്ടിന്‍റെ അനുമതിയോടെ ഈ സ്ഥാപനത്തിൽ കൊണ്ടുവരികയായിരുന്നു.

അന്നുമുതൽ ഈ ഭവനത്തിലെ അംഗമായി തുടരുകയായിരുന്നു. സമീപ നാളുകളിൽ ആധാർ ആവശ്യത്തിനായി അക്ഷയ സെന്‍ററിൽ ബന്ധപ്പെട്ടപ്പോൾ ആധാർ ലഭിച്ചതിൽ പ്രകാരം അനീഷ് എന്ന ഹരീശ്വരന്‍റെ വീട്ടിലെ വിലാസം കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ വീടുമായി ബന്ധപ്പെട്ടപ്പോൾ സഹോദരനും കുടുംബാംഗങ്ങളും അനീഷിനെ തിരിച്ചറിയുകയും ഇവിടെ വന്ന് സ്വീകരിക്കുകയുമായിരുന്നു.‌‌

Kerala

കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാട്ടിലൊളിച്ച യുവാവ് പുറത്ത് ചാടിയത് കടന്നൽ കുത്തേറ്റ്

പത്തനംതിട്ട: വീട്ടിലുള്ള മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽ ഒളിച്ച യുവാവിനെ പുറത്ത് ചാടിച്ചത് കടന്നലുകൾ. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാടുകയറിയത്. തുടർന്ന് കടന്നലിന്‍റെ കുത്തേറ്റ് ഇയാൾ പുറത്തിറങ്ങുകയായിരുന്നു.

കുടുംബകലഹത്തെ തുടർന്ന് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെയാണ് പ്രതി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സമീപത്തെ നാമക്കുഴി മലയിലെ കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകുന്നേരം സഹായത്തിനായി മലയിറങ്ങുകയായിരുന്നു.

സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News

Corehub Up